Skip to main content

Posts

പ്രേമലേഖനം

പ്രിയപ്പെട്ട അപ്പു , ഇത് ഞാനാണ് .അനു . ഓര്മ്മയുണ്ടോ ? വര്ഷങ്ങള്ക്കു ശേഷം ഇങ്ങനെയൊരു കത്ത് പ്രതീക്ഷിചിരിക്കില്ല അല്ലെ ? എഴുതണമെന്നു ഞാനും വിചാരിച്ചിരുന്നതല്ല. സുഖമാണോ അപ്പൂന്  ?എന്തൊക്കെയാണു വിശേഷങ്ങള് ? വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞിരുന്നു . ഒരുപാടു വൈകിയെങ്കിലും ആശംസകള് . മോനോ മോളോ ? മോനായിരിക്കും . പപ്പയെ പോലെ മിടുക്കനായ ഒരു മോന് . വല്ലാതെ ഔപചാരികമാവുന്നു കത്ത്. ചോദ്യങ്ങള്ക്കെല്ലാം വല്ലാത്ത നാടകീയത അല്ലെ ? എന്തൊക്കെയോ ചോദിക്കണം എന്നുണ് അപ്പൂ. പക്ഷെ വാക്കുകള് കിട്ടുന്നില്ല .

The Kite Runner of Afghan

Khalid Hosseini Courtesy : Babelio In the book The Kite Runner, Khalid Hosseini portrays family and the society which makes the reader visualize about friendship, good and bad, strength, being saved from evil and lots more. The  Kite Runner tells the story of two best friends, Amir and  Hassan who are experts in flying kites lives in Afghanistan. Amir suceeds in winning a local kite flying competition by which he wins his father love.On that day he sees a view and does nothing to stop it and that remains a secret that belongs to him for the rest of his life. his friendship with Hassan gets affected with this and they broke.

പിറവി

"ജാതി ചോദിക്കുന്നു ഞാൻ സോദരീ, ജാതിയല്ലാതെന്തു മേന്മ എനിക്കുണ്ട്".

5 മിനിറ്റ് ശ്വാസം എടുക്കാതെ ഇരിക്കൂ

ശ്വാസം കിട്ടാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? Courtesy : Pinterest ഒരു നിമിഷം ശ്വസിക്കാൻ ശ്രമിക്കുമ്പോൾ അത് നടക്കാതെ ഇരിക്കുന്ന അവസ്ഥ. ഒന്നാലോചിച്ചു നോക്കൂ. പേടി തോന്നുന്നുണ്ടോ? പേടിക്കേണ്ട. നമുക്ക് അ അവസ്ഥ ഉണ്ടാവില്ല.ആവോളം കാറിൽ സഞ്ചരിക്കാം. കൈ കഴയ്ക്കുവോളം മരങ്ങൾ വെട്ടാം. റബ്ബറും യൂക്കാലിപ്റ്റസ്സും നടാം. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം ചെയ്തൊളൂ. കാരണം നമ്മൾ അടുത്ത അറുപത് വർഷങ്ങളിൽ മരണമടയെണ്ടവരാണ്.

ടാഗോർ ഇവിടെയുണ്ട്..

അമലേന്ദുവിനും അവനിനന്ദയ്ക്കും വായിച്ചു വളരാനായി 1910ൽ ഒരു പുസ്തകം രചിക്കപ്പെട്ടു. വിശ്വമാനവികതയുടെ ഉദാത്തമായ ദർശനം ഉയർത്തിപ്പിടിച്ച് ലോകം മുഴുവൻ കാട്ടുതീ പോലെ പടർന്നു കയറിയ ആ പുസ്തകത്തിന്റെ പേര്  ഗീതാഞ്ജലി എന്നായിരുന്നു. അക്ഷരങ്ങളിലൂടെ ലോകജനതയ്ക്കു മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ ആ കവിതാ സമാഹാരത്തിന്റെ ഉടയോൻ രബീന്ദ്രനാഥ് ടാഗോർ എന്ന കൊൽക്കത്തകാരനായ മനുഷ്യൻ. 1913ൽ നോബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപോൾ ടാഗോറിലൂടെ അങ്ങനെ ഒരു പുതുചരിത്രം കുറിക്കപ്പെട്ടു.

ഒരു ലോ കോളേജ് കഥ

ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു . അവൾ അതിസുന്ദരി ആയിരുന്നു. ബി ഏ കഴിഞ്ഞു അവൾ നിയമം പഠിക്കാൻ പേരൂർക്കട ലോ അക്കാദമിയിൽ ചേർന്നു.

ഇതിനും മാത്രം മീശ എവിടുന്നാ ലാലേട്ടാ ! ഞങ്ങൾക്കൊന്നും ഇല്ലലോ!

ഒപ്പം എന്ന സിനിമയുടെ നൂറാം ദിനാഘോഷം നടന്നപ്പോൾ കണ്ടതാണ് . "ഒന്ന് മീശ പിരിക്കാമോ ലാലേട്ടാ" എന്ന് ചോദിച്ചപ്പോൾ " നീ തന്നെ  പിരിച്ചോ മോനെ " എന്ന് പറഞ്ഞു മോഹൻലാൽ നിന്ന് കൊടുത്തതും ഇപ്പോ പെണ്പിള്ളേരുടെ ഹാർട്ട് ത്രോബായ നിമ്പോളി അത് പിരിക്കുന്നതും.